ഇന്നിൻറെ വഴിത്താരകളിൽ,
ഇന്നലെയുടെ സ്പന്ദനം.
ഇന്നിലെ ഇന്നിൽ ലയിക്കാൻ,
ഇനി എന്താണ് മാർഗ്ഗം.
ഇന്നലെയുടെ സ്പന്ദനം.
ഇന്നിലെ ഇന്നിൽ ലയിക്കാൻ,
ഇനി എന്താണ് മാർഗ്ഗം.
ഇന്നലയിലേയ്ക്കെത്തി നോക്കാതെ,
ഇന്നലെയെ പാടേ മറന്ന്,
ഇന്നലെയുടെ ചരമഗീതം ശ്രവിക്കാതെ,
ഇനിയെന്നുണ്ട് മോക്ഷം.
ഇന്നലെയെ പാടേ മറന്ന്,
ഇന്നലെയുടെ ചരമഗീതം ശ്രവിക്കാതെ,
ഇനിയെന്നുണ്ട് മോക്ഷം.
നാളെയെന്ന കിനാവിനെ,
നാളുകളായുള്ളിലേറ്റുന്നുവെന്നതും,
നാളെ വന്നെത്തുന്നതെന്നാവും,
ഇന്നിൻറെയും ഇന്നലെയുടെയും മൃത്യുവിനോപ്പമാകുമോ?
നാളുകളായുള്ളിലേറ്റുന്നുവെന്നതും,
നാളെ വന്നെത്തുന്നതെന്നാവും,
ഇന്നിൻറെയും ഇന്നലെയുടെയും മൃത്യുവിനോപ്പമാകുമോ?
0 comments:
Post a Comment